Skip to main content

'2016' ലോകത്തെ ഞെട്ടിച്ച ടെക് പരാജയങ്ങളുടെ വർഷം

 ലോകത്തെ ഞെട്ടിച്ച്‌ കൊട്ടിഘോഷിച്ചിറക്കിയ ചില വമ്ബന് പ്രഖ്യാപനങ്ങള് തകര്ന്നടിഞ്ഞത് 2016ല് ലോകം കണ്ടു. ഇന്ത്യയിലെ ഫ്രീഡം 251 സ്മാര്ട്ട്ഫോണ് മുതല്ആപ്പിള് ഐഫോണും ഗാലക്സി നോട്ട് 7ഉം എല്ലാം ഇതില് ഉള്പ്പെടും.സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകള് ഇനി ഇല്ലഒരു സ്മാര്ട്ട്ഫോണ് കമ്ബനിയുടെ ഏറ്റവും വലിയ തകര്ച്ചയാണ് ദക്ഷിണകൊറിയന് കമ്ബനിയായ സാംസംഗിലൂടെ ലോകം കണ്ടത്. സാംസംഗിന്റെ ഗാലക്സി നോട്ട് 7 സ്മാര്ട്ട്ഫോണുകള് വ്യാപകമായി പൊട്ടിത്തെറിച്ചപ്പോള് കമ്ബനിക്ക് ആ മോഡല്തന്നെ പിന്വലിക്കേണ്ടിവന്നു. ഒപ്പം വലിയൊരു സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ഫ്രീഡം 251 സ്മാര്ട്ട്ഫോണ് എവിടെ?

251 രൂപയ്ക്ക് സ്മാര്ട്ട്ഫോണ് എന്ന ആശയവുമായി റിംഗിംഗ് ബെല്സ് എന്ന സ്റ്റാര്ട്ടപ്പ് കമ്ബനി പ്രഖ്യാപിച്ച പദ്ധതി. ജൂണില് വിതരണം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അങ്ങനൊരു സ്മാര്ട്ട്ഫോണ് ഇറക്കാന് കമ്ബനിക്കു കഴിഞ്ഞിട്ടില്ല. ലോകത്തെ മുഴുവന് അമ്ബരപ്പിച്ച ഫ്രീഡം 251 ഇന്നും ഒരു ദുഃസ്വപ്നമായി നിലനില്ക്കുന്നു.

ഫേസ്ബുക്ക് ഫ്രീ ബേസിക്സ്ഇന്ത്യയില്

സൗജന്യ ഇന്റര്നെറ്റ് യുഗം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ ഫേസ്ബുക്ക് ഫ്രീ ബേസിക്സുമായെത്തി. ഇതിനെതിരേ വ്യാപക പ്രതിഷേധ കാമ്ബയിനുകള് നടന്നു. നെറ്റ് ന്യൂട്രാലിറ്റി നിബന്ധനകള് ഫേസ്ബുക്ക് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒടുവില് ട്രായി ഇത് നിരോധിച്ചു.

ഓഡിയോ ജാക്ക് ഇല്ലാത്ത ഐഫോണ്

7ഐഫോണിന്റെ ഓരോ മോഡലിലും പുതിയ സംവിധാനങ്ങള് നിരത്തിപുറത്തിറക്കാന് ആപ്പിള് ശ്രമിക്കാറുണ്ട്. ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഐഫോണ് 7ലും അങ്ങനൊരു പ്രത്യേകത ആപ്പിള് ഒളിപ്പിച്ചുവച്ചു, 3.5 എംഎം ഓഡിയോ ജാക്ക് നല്കിയില്ല. എന്നാല്, ഫോണിന് ഓഡിയോ ജാക്ക് ഉണ്ട്, കെയ്സ് നിര്മിച്ചപ്പോള് അത് തയാറാക്കാന് വിട്ടുപോയതാണെന്നു കാണിച്ച്‌ സോഷ്യല് മീഡിയയിലും മറ്റും പ്രചരിച്ച വീഡിയോകളില് വിശ്വസിച്ച്‌ പലരും തങ്ങളുടെ ഐഫോണ് 7 ഡ്രില്ലര് ഉപയോഗിച്ചുതുളച്ചു. ഓഡിയോ ജാക്ക് കിട്ടുമെന്നു പ്രതീക്ഷിച്ചവരുടെ ഫോണും പണവും പോയി എന്നു മാത്രം.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...